SEARCH

26 ജൂൺ, 2012


H1NI Influenza
H1N1 Influenza- ABC Guidelines


Clinical features
‐ Fever,
‐ Upper respiratory symptoms
‐ Cough
‐ Sore throat.
‐ Head ache, body ache, fatigue diarrhea and vomiting have also been observed


Categorization guidelines

  • Category- A- 

mild fever plus cough / sore throat with or without body ache, headache, diarrhoea andvomiting

  • Category-B-

(Bi) Category-A+ high grade fever and severe sore throat
(Bii) Category-A+ one or more of the following
 Pregnant women
 Lung/ heart / liver/ kidney / neurological disease, blood   disorders/ diabetes/ cancer /HIVAIDS
 On long term steroids
 Children -- mild illness but with predisposing risk factors.
 Age 65 years+.

  • Category-C

 · Breathlessness, chest pain, drowsiness, fall in blood pressure, haemoptysis, cyanosis
 · Children with influenza like illness with red flag signs
 .Somnolence, high/persistent fever, inability to feed well, convulsions,
dyspnoea/respiratory distress, etc).
 · Worsening of underlying chronic conditions.
Testing Recommendations
Cat- A- No testing needed
Cat-B- No testing for Category-B (i) and (ii)
Cat-C- Test, but do not wait for test results .


Specimen required- 1 throat swab and 1 nasal swab, using Dacron swab, and immersed inViralTransport Medium tube, immediately put in cold chain/ refrigerated till dispatch at 2-8deg C in thermocol box with i-2 ice packs


Despatch is recorded, and should be only through the DMO/DSO of the district. 
The only authorized testing centres for Kerala are Rajiv Gandhi Centre for Biotechnology,Thiruvananthapuram, and Virology Division, KMC Hospital, Manipal, Karnataka State. Specimens
directly sent by individuals/hospitals will not be accepted at either of these centres.
Management Recommendations
Category- A- No Oseltamivir
--Symptomatic treatment
---Good supportive measures
 Plenty of warm nourishing oral fluids,
 Good food intake
 Complete rest
--Monitor progress
--Reassess, at 24 to 48 hours
--Self isolation at home, and telephone follow up for the next 2-3 days
--Any suggestion of deterioration/ failure to improve?-- report in person stat.
Category-B
(i) home isolation
Oseltamivir may be needed;
(ii) --Start Oseltamivir immediately
--Self isolation at home, and telephone follow up for the next 2-3 days
--Any suggestion of deterioration/ failure to improve?-- report in person stat.
Category-C
Hospitalization immediately
Start Oseltamivir immediately, without waiting for test results
Intensive supportive management is usually necessary.
Pregnancy and H1N1
Exterme high risk category
Any Influenza Like Illness in a pregnant female – suspect H1N1.
Early referral to appropriate centre to start Oseltamivir /If any delay in transit expected, start
Oseltamivir, then refer.
Oseltamivir in pregnancy so far is considered safe
“Counseled prescription” should be given.


Community spread- MOHFW guidelines…


“If there is 25 or more epidemiologically linked suspect cases of Pandemic Influenza A considered to be having community spread”.
 No mass contact prophylaxis advised
 Others – assess category, if and when symptomatic, then treat as per ABC guidelines




FEVER !!!
1. Fever is a symptom, and not a disease- fear not the fever, but be careful about the cause
2. The commonest fevers are ‘viral fevers’ which do not require multiple medications or various tests.,
3. Most viral fevers take 3-5 days to recover.
4. Even paracetamol, the simplest remedy for fevers should preferably be taken according to the doctors advice.
5. Supportive care, whether in hospital,or at home, will help you to improve much faster, and feel much less fatigue after the fever comes down. Supportive care includes
a. steady intake of warm oral fluids eg thick kanji water with salt , lime juice, tender coconut water, in preference to black tea, black coffee, jeera water, etc
b. continuous intake of small frequent portions of warm, well cooked soft ,nutritious food, and locally available fruits.
c. Rest till totally symptom free, as it will help you to recover faster, and also prevent spread of the fever to others.
6. Do not compel the doctors to give you injections/ iv drips for fever treatment, as these are not always essential. They can also cause unwanted side effects like shivering, pain, dizziness, or dangerous reactions
7. Injections do not work faster or better than oral paracetamol
8. When to report to hospital after starting treatment
a. not improving in the expected time
b. getting worse in spite of good treatment and supportive care
c. Onset of unusual symptoms like rash, fits, bleeding from any site, jaundice, reduced quantity of urine, breathing difficulty, and altered behaviour etc.
d. Not able to take food.
9. Self medication is a dangerous habit. Over the counter medication is to be avoided.
10. Covering the nose and mouth while coughing or sneezing, and washing your hands often with soap and water, will reduce the spread of many viral fevers, and respiratory infections to others at home.

Some danger signs in a patient with fever
Rash
Fits
Bleeding from any site
Jaundice
Reduced quantity of urine
Breathing difficulty
Altered behaviour etc.



ജൂണ്‍ 26 ലോക ലഹരി വിരുദ്ധ ദിനം
ജൂണ്‍ 26 ലോക ലഹരി വിരുദ്ധ ദിനമായിആചരിക്കുന്നു. ലഹരിവസ്തുക്കളുടെ  ഉപയോഗമെന്ന സാമൂഹ്യതിന്മ ക്കെതിരെ മനുഷ്യ മനസക്ഷിയുണര്ത്തുക എന്നതാണ് ഈ ദിനാചരണത്തിന്റെ ആദ്യന്തികമായ ലക്ഷ്യം.മദ്യം, മയക്കുമരുന്ന് എന്നിവയുടെ അടിമകളാക്കപ്പെടുന്നവരുടെ എണ്ണം അടിക്കടി കൂടിവരുന്നു,തന്മൂലം നാട്ടില്‍ കുറ്റകൃത്യങ്ങളുടെ  എണ്ണവും കൂടിവരുന്നു, മനുഷ്യനിലെ മാനുഷികഭാവം ക്രമേണ മൃഗീയതയ്ക്ക്  വഴിമാറുകയും മനുഷ്യന്‍ അറിയാതെ പിശചായി മാറുകയും ചെയ്യുന്നു.
ഒരാള്‍ മദ്യത്തിനോ മയക്കുമരുന്നിനോ അടിമപ്പെട്ടു എന്നാല്‍ അയാള്‍ ഒരു മാരകമായ മാറാരോഗത്തിനു അടിമയായി എന്നു തന്നെയാണ് അര്‍ഥം.ഈ ലഹരികള്‍ക്ക് ഒരിക്കല്‍ അടിമയായിപ്പോയാല്‍ ആ സ്വാധീനവലയത്തിലേക്ക് വീണ്ടും വീണ്ടും ചെല്ലാതിരിക്ക വയ്യ. സ്വയം അടിമയാകുന്നതിനല്ല മറിച്ചു വെറുമൊരു കൌതുകത്തിനു മാത്രം ആയിരിക്കാം ലഹരി ഉപയോഗം തുടങ്ങുക. പിന്നെ അത് ശീലവും മാറ്റാനാവാത്ത ദൌര്‍ബല്യവും ആയി മാറുകയാണ് ചെയ്യുക. ഇതിനു ഓരോരുത്തര്‍ക്കും ന്യായീകരനത്തിനു പറയാന്‍ ഓരോ കാരണങ്ങളുണ്ട്. സൌഹൃദങ്ങളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി, നല്ല മൂഡിനുവേണ്ടി മാനസികപിരിമുറുക്കം, ടെന്‍ഷന്‍ ,വിഷമം, എന്നിവ കാരണം, ആകാംഷ കാരണം ഒക്കെയാകാം ആദ്യം രുചി അറിയുക. ഏന്നാല്‍ ചിലര്‍ക്ക് ആള്‍ക്കൂട്ടം കാണുമ്പോള്‍ അവിടെനിന്ന് ഒഴിഞ്ഞുമാറാന്‍ തോന്നും മിക്ക ആളുകള്‍ക്കും ആളുകളുടെ മുഖത്തു നോക്കാന്‍ പറ്റാത്ത ലജ്ജ, സഭാകമ്പം, അപകര്‍ഷബോധം തുടങ്ങിയ പ്രശ്നങ്ങള്‍ ഏതെങ്കിലും കാണും ഇത്തരക്കാര്‍ സ്വയം ഒതുങ്ങാനും സമൂഹത്തില്‍നിന്ന് ഒളിക്കാനും ശ്രമിക്കുന്നതു സ്വാഭാവികം. ചിലരെ സംബന്ധിച്ചിടത്തോളം ഈ പ്രശ്നങ്ങളില്‍നിന്ന് രക്ഷപ്പെടാനുള്ള വഴിയാണ് മദ്യം, മയക്കുമരുന്ന് എന്നിവ.
 മദ്യവും മയക്കുമരുന്നും ഓരോന്നിന്റ്റെയും സ്വഭാവമാനുസരിച്ച് വ്യത്യസ്ത രീതിയിലാണ് ശരെയത്തെ ബാധിക്കുന്നത്. അതെ സമയം അവയെല്ലാം തലച്ചോറിനെ ഒരേ രീതിയില്‍ ബാധിക്കും. അവ മനുഷ്യനെ മനുഷ്യന്‍ അല്ലാത്ത എന്തോ ആക്കി മാറ്റും.
യുവാക്കള്‍ എന്തുകൊണ്ട് ഈ ലഹരിക്ക് പിന്നാലെ പോകുന്നു?ഇത്തരം ദുരാചാരങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ഇത്രയും വ്യാപിക്കാന്‍ കാരണമെന്ത്?നമ്മുടെ മക്കളേയും അടുത്ത തലമുറയേയും എങ്ങനെ ഈ വിപത്തില്‍ നിന്നും രക്ഷിക്കാം? ശാസ്ത്രീയമായ അറിവുകളുടെ  അടിസ്ഥാനത്തില്‍ വിവിധ  തലങ്ങളിലുള്ള ഇടപെടലും ബോധവല്‍ക്കരണവും പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഏകോ പനവും  ആസൂത്രണം ചെയ്ത്‌നടപ്പില്‍വരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാന്‍  ഇനി വൈകിക്കൂടാ 

The Science behind Alcohol Addiction

The Science behind Alcohol AddictionAlcoholism is often characterized by a number of factors, including the following:
  • Cravings for alcoholic beverages
  • Uncontrolled drinking binges
  • Physical dependence on alcohol
  • Alcohol tolerance and the need to drink more in order to achieve the desired effects

Causes of Alcohol Addiction

While it may be difficult to pinpoint a single factor that causes alcoholism, alcoholism is often associated with a few types of contributing factors, including the following:
  • Genetic - Individuals whose parent or parents struggled with alcoholism or addiction often face a higher risk of developing an alcohol addiction than those whose parents did not have an alcohol problem. It is important to remember, however, that each child whose parent struggled with alcohol abuse does not automatically struggle with alcoholism as well.
  • Psychological - Psychological factors can also increase one’s risk of alcoholism. Individuals who struggle with depression, anxiety or stress may turn to alcohol in an effort to self-medicate and relieve the pressure of daily life.
  • Environmental - Environmental factors, including the home environment that one was raised in, the people one spends time with, the places one frequents and one’s general surroundings, can all affect one’s vulnerability to alcoholism.

How Alcohol Can Affect the Addict

When a user’s body is consistently flooded with alcohol, the brain eventually begins to adapt in order to cope. The chemicals in alcohol can change the chemistry and function of the brain. The brain’s chemical changes can make recovery more difficult since the brain often becomes dependent on alcohol in order to function normally. When alcohol is removed, the addict’s brain and body go through physical and psychological withdrawals.
Alcohol is a depressant, which means that it works to slow down the user’s brain activity. A change in brain activity can lead to changes in other organ systems since the brain controls them all. Alcohol addiction can also lead to nutritional deficiencies, liver failure, heart complications and reproductive issues. Although there is no cure for alcoholism, professional treatment can help stop the progression of the addiction and help alcoholics find recovery.

How Alcohol Addiction Treatment Can Help



There are a variety of treatment options available for alcoholism and alcohol abuse. Professional treatment can offer an individualized rehab program that includes detox, therapy, counseling and aftercare. The type of treatment that an addict needs can depend on the individual and the severity of the alcohol problem. For some, outpatient treatment will be adequate, but for many alcoholics, an inpatient treatment center can provide the best environment, most comprehensive treatment and care that supports and encourages the patient throughout the recovery process. Individuals who receive professional alcohol treatment are more likely to attain and maintain sobriety than addicts who attempt to quit drinking on their own.




21 ജൂൺ, 2012


                                    

kvqÄ Xe-¯n 21/6/2012 \v \S¶ {]tXyI Akw-_vfn-യുടെ ജില്ലാതല ഉദ്ഘാടനം മണര്‍കാട് ഇന്‍ഫന്‍റ്റ് ജീസസ്‌ സ്കൂളില്‍ ബഹുമാനപ്പെട്ട  കോട്ടയം ജില്ലാപഞ്ചായത്ത്‌ പ്രസിഡണ്ട് ശ്രീമതി രാധ.വി.നായര്‍ അവര്‍കള്‍ നിര്‍വഹിച്ചു 


]IÀ¨-hym[n {]Xn-tcm-[wþ Pq¬ 2012
kv¡qÄ Xe-¯n 21/6/2012 \v \S¶ {]tXyI Akw-_vfn-bn hmbnച്ച kന്ദേ-iw.
ag-¡mew Bcw-`n-¨-tXmsS hnhn[ Xcw ]\n-IÄ ]SÀ¶v ]nSn-¡m³ km[y-X-bp-Å-Xn-\m amen\y \nÀ½mÀÖ-\w, sImXp-Ip-\n-b-{´-Ww, hyàn-ip-NnXzw F¶nh \S-¸n-em-¡m³ kv¡qÄ A[n-Ir-Xcpw hnZymÀ°n\n hnZymÀ°n-Ifpw C\n ]d-bp¶ \S-]-Sn-IÄ kzoI-cn-¡m³ {]tXyIw {i²n-t¡--Xm-Wv.
1. amen\y\nÀ½mÀÖ\w
ho«n-sebpw kv¡qfn-sebpw ssPh amen\yw AXXp Øe-§-fn Xs¶ kwkv¡-cn-¡pI. amen\yw s]mXp-Ø-e-§-fn \nt£-]n-¡m-Xn-cn-¡p-I. ]vfmÌnIv D]-tbmKw Ign-hXpw Hgn-hm-¡pI.
2. sImXpIv \nb-{´Ww
BgvN-bn-sem-cn-¡se¦nepw hoSpw ]cn-k-chpw hr¯n-bm-¡p-I.
hoSn-sâbpw kv¡qfn-sâbpw ]cn-k-c¯v amen-\y-§Ä hen-s¨-dn-b-mXncn-¡p-I.
BgvN-bn-sem-cn-¡Â hoSnsâ ]cn-k-c-¯pÅ Nnc-«IÄ, Ip¸n-IÄ, SbÀ, ac-s¸m-¯p-IÄ, DcÂ, k¬ tjUp-IÄ apX-em-b-h-bn sI«n \n¡p¶ Pew Hgp-¡n-¡-f-bp-I.
hnSn-\p-Ån {^nUvPn\p ]pd-Inse t{S, ]qs¨-«n-¡-Sn-bnse t{S, D]-tbm-Kn-¡m¯ I¡q-kp-I-fnse Ivtfmk-äv, ^vfjv Sm¦v F¶n-h-bn sI«n-\n¡p¶ Pew Hgp-¡n-¡-f-bp-I.

3. hyàn-ip-NnXzw
Xnf-¸n-¨m-dnb shÅw am{Xw IpSn-¡m-\p-]-tbm-Kn-¡p-I.
Xp½p-t¼mgpw Npa-bv¡p-t¼mgpw Xqhme sImv hmbv aqSp-I.
XWp-¯Xpw ]g-In-bXpw Xpd¶p-sh-¨-Xp-amb `£W-km-[-\-§Ä IS-I-fn \n¶v hm§n Ign-¡m-Xn-cn-¡p-I. ho«n `£W -km-[-\-§Ä AS¨v kq£n-¡p-I, ]g-In-bh Ign-¡m-Xn-cn-¡p-I.
ae-hn-kÀÖ-\-¯n-\p-tijw ssIIÄ tkm¸v D]-tbm-Kn¨v \¶mbn Igp-Ip-I.
PnÃm saUn-¡Â B^o-kÀ (B-tcm-Kyw) PnÃm If-IvSÀ

 പ്രതിജ്ഞ

ag-¡mew Bcw-`n-¨-tXmsS/ hnhn[ Xcw ]\n-IÄ/ ]SÀ¶v ]nSn-¡m³ km[y-X-bp-Å-Xn-\mÂ/ amen\y \nÀ½mÀÖ-\w, /sImXp-Xp-\n-b-{´-Ww, /hyàn-ip-NnXzw/ F¶nh \S-¸n-em-¡m³/ F¶m Ignbpw hn[w/ Rm³ {]b-Xv\n-¡pw./ ho«nse ssPh-am-en\yw/ hn«n Xs¶ kwkv¡-cn-¡pw./ ho«nepw ]cn-k-c¯pw/ sImXpIv hf-cp-¶Xv XS-bpw/. Npa-bv¡p-t¼mgpw/ Xp½p-t¼mgpw/ Xqhme D]-tbm-Kn¨v/ hmbv aqSpw./ XWp-¯Xpw/ ]g-In-bXpamb/ `£-W-km-[-\-§Ä/ hm§n Ign-¡n-Ã/. F\nave eon¨ kന്ദേ-i-§Ä/ Fsâ amXm-]n-Xm-¡Ä,/ kplr-¯p-¡Ä/ F¶n-hÀ¡v/]IÀ¶p \ÂIpw/ F¶v Rm³ {]XnÚ sN¿p-¶p./



19 ജൂൺ, 2012



 ജപ്പാന്‍ ജ്വരം (ജാപ്പനീസ് എന്‍സെഫാലിറ്റിസ്) 
കൊതുകു പരത്തുന്ന വൈറസ് രോഗമാണു ജപ്പാന്‍ ജ്വരം (ജാപ്പനീസ് എന്‍സെഫാലിറ്റിസ്). പന്നികളിലും കന്നുകാലികളിലും ജലപക്ഷികളിലും മറ്റുമായി ജപ്പാന്‍ ജ്വരത്തിന്‍റെ വൈറസുകള്‍ നിലനിന്നു പോരുന്നു. കൊതുകുകള്‍ വഴിയാണ് രോഗാണു മനുഷ്യരില്‍ എത്തുന്നത്. മനുഷ്യരില്‍ ജെഇ വൈറസുകള്‍ അധികസമയം നിലനില്‍ക്കില്ല എന്നതിനാല്‍ ഒരാളില്‍ നിന്നു കൊതുകു വഴി മറ്റൊരാളിലേക്കു രോഗം പകരാന്‍ സാധ്യത കുറവാണ്. 2003 മുതല്‍ 2010 വരെയുള്ള റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയില്‍ 1700 മുതല്‍ 5000ത്തോളം പേര്‍ക്ക് ഓരോ വര്‍ഷവും ഈ രോഗം വരുന്നതായും ഏതാണ്ട് 350 മുതല്‍ 1000 പേര്‍ വരെ മരണമടയുന്നതായും കാണുന്നുണ്ട്. 

ശക്തമായ പനി, വിറയല്‍, ക്ഷീണം, തലവേദന, ഓക്കാനവും ഛര്‍ദിയും ഓര്‍മക്കുറവ്, മാനസിക വിഭ്രാന്തി, കോച്ചലും വെട്ടലും, ബോധക്ഷയം, തുടങ്ങിയവയാണു പ്രധാന ലക്ഷണങ്ങള്‍. മസ്തിഷ്കത്തെ ബാധിക്കുന്ന ഈ രോഗം മൂര്‍ഛിച്ചാല്‍ മരണവും സംഭവിക്കാം. 

ഫ്ളാവി വൈറസ് ഗ്രൂപ്പ് ബിയില്‍പ്പെട്ട ആര്‍ബോ വൈറസാണ് രോഗാണു. കൊതുകു കടിയിലൂടെ രോഗാണു ശരീരത്തില്‍ പ്രവേശിച്ചാല്‍ നാലുമുതല്‍ 15 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പുറത്തു വരുന്നു. 

ക്യൂലക്സ് വിഭാഗത്തില്‍പ്പെട്ട കൊതുകുകളാണ് രോഗം മനുഷ്യരിലേക്കു പകര്‍ത്തുന്നത്. ക്യൂലക്സ് ട്രൈറ്റീനിയോറിങ്കസ്, ക്യൂലിക്സ് വിഷ്ണുയി, ക്യൂലക്സ് സ്യൂഡോവിഷ്ണുയി എന്നീ മൂന്നിനം കൊതുകുകളാണ് രോഗാണുവിന്‍റെ പ്രധാന വാഹകര്‍. അനോഫെലിസ്, മന്‍സോണിയ വിഭാഗത്തിലെ കൊതുകുകളില്‍ നിന്നും ജപ്പാന്‍ജ്വരത്തിന്‍റെ വൈറസുകളെ വേര്‍തിരിച്ചെടുത്തിട്ടുണ്ട്. 

രോഗസ്ഥിരീകരണം നടത്താനുള്ള സൗകര്യം ആലപ്പുഴയിലെ നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉണ്ട്. കിറ്റുകള്‍ ലഭ്യമാക്കിയാല്‍ മെഡിക്കല്‍കോളെജുകളിലെ മൈക്രോ ബയോളജി വകുപ്പിലും പബ്ലിക് ലാബിലും ഈ രോഗം സ്ഥിരീകരിക്കാനാകും.

ജപ്പാന്‍ ജ്വരത്തിന്‍റെ വൈറസുകളെ നശിപ്പിക്കാന്‍ ഫലപ്രദമായ മരുന്നുകള്‍ ലഭ്യമല്ല. രോഗലക്ഷണങ്ങള്‍ക്കനുസരിച്ചുള്ള ചികിത്സയും പരിചരണവും കൊണ്ടു രോഗവിമുക്തി നേടാനാകും. രോഗിക്കു പൂര്‍ണമായ വിശ്രമം, വായു സഞ്ചാരമുള്ള മുറിയില്‍ വിശ്രമം, ആവശ്യാനുസരണം ദ്രാവകങ്ങളും പോഷകഘടകങ്ങളും നല്‍കല്‍, പ്രത്യേക പരിചരണം തുടങ്ങിയവ നല്‍കണം. 

ജപ്പാന്‍ ജ്വരത്തിനെതിരേ പ്രതിരോധ വാക്സിന്‍ ലഭ്യമാണ്. വാക്സിനേഷന്‍, വ്യക്തിഗത സുരക്ഷ, ആരോഗ്യ വിദ്യാഭ്യാസം എന്നിവയ്ക്കു പുറമെ കൊതുകു നിയന്ത്രണം പന്നികളുടെയും ജലപക്ഷികളുടെയും നിരീക്ഷണവും നിയന്ത്രണവും എല്ലാത്തിനുമുപരി ശരിയായ രോഗനിരീക്ഷണം തുടങ്ങിയവയെല്ലാം ഒത്തുചേരുമ്പോള്‍ ജപ്പാന്‍ജ്വരം നിയന്ത്രണ വിധേയമാകും

ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കുക

 ഈഡിസ് (Aedes) ജനുസിലെ, ഈജിപ്തി (aegypti), അൽബോപിക്ട്‌സ് (albopictus) എന്നീ ഇനം പെൺ കൊതുകുകൾ പരത്തുന്ന ഡെങ്കൂ (Dengue ) വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി. ആർത്രോപോടകൾ (കീടങ്ങൾ) പകർത്തുന്ന ആർബോവൈറസ് ഗ്രൂപ്പ് 'ബി'യിൽപ്പെടുന്ന ഫ്ളാവി വൈറസുകളാണ് ഇവ . ഉഷ്ണ, മിതോഷ്ണ പ്രദേശങ്ങളിൽ ഈ രോഗം കൂടുതലായി കണ്ടുവരുന്നു. ഏഡിസ് ഈജിപ്തി,ഏഡിസ് ആൽബൊപിക്റ്റ്സ് എന്നി കൊതുകുകൾ ശുദ്ധജലത്തിൽ, പ്രത്യേകിച്ച് മഴവെള്ളത്തിൽ മുട്ടയിടുന്ന കൊതുകുകളാണ്. പകൽ സമയത്ത് മാത്രം കടിക്കുന്ന സ്വഭാവം ഉള്ള ഇവയുടെ നിറം കറുപ്പും, മൂന്നു ജോഡി കാലുകളിലും മുതുകിലും (dorsum of thorax) വെളുത്ത വരകളും ഉണ്ട്. ഇവയുടെ നിറവും, വിട്ടു മാറാതെ കടിക്കുന്ന സ്വഭാവവും കാരണം ഇവയെ കടുവാക്കൊതുകുകൾ (Tiger mosquito) എന്നും വിളിക്കുന്നു.

ഫ്ളാവിവൈറിഡെ(Flaviviridae) കുടുംബത്തിൽപ്പെട്ട ഫ്ളാവിവൈറസുകളാണ് രോഗാണുക്കളായി വർത്തിക്കുന്നത്.ഇവയുടെ 4 സീറോടൈപ്പുകളെ (Serotypes) (ഡെങ്ഗി 1, ഡെങ്ഗി 2, ഡെങ്ഗി 3, ഡെങ്ഗി 4) കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 50 നാനോമീറ്റർ മാത്രം വലുപ്പമുള്ള ഏകശ്രേണിയിൽ റൈബോന്യൂക്ലിക് അമ്ലം അടങ്ങിയിട്ടുള്ള അതിസൂക്ഷ്മവൈറസുകളാണ് ഇവ. ഫ്ളാവിവൈറസ് ജനുസ്സിൽത്തന്നെ ജൈവപരമായ സവിശേഷതകൾ കൊണ്ട് ഏറെ പ്രത്യേകത പുലർത്തുന്നവയാണ് ഡെങ്ഗിവൈറസുകൾ. രോഗം ബാധിച്ച മനുഷ്യർ, രോഗാണുവാഹകരായ കൊതുകുകൾ എന്നിവയ്ക്കുപുറമേ ചിലയിനം കുരങ്ങുകളിലും ഇത്തരം വൈറസുകളെ കണ്ടെത്തിയിട്ടുണ്ട്. ഡെങ്ഗിവൈറസുകളുടെ ഒരു സീറോടൈപ്പു മൂലം ഉണ്ടാകുന്ന രോഗബാധ മനുഷ്യരിൽ ആ സീറോടൈപ്പിന് ആജീവനാന്ത പ്രതിരോധശക്തി സംജാതമാക്കുന്നു. എന്നാൽ ഇത് മറ്റു സീറോടൈപ്പുകൾക്കെതിരേ സംരക്ഷണമായി വർത്തിക്കുന്നില്ല. മറ്റൊരു സീറോടൈപ്പു മൂലം ഉണ്ടാകുന്ന രോഗബാധ ഗുരുതരമാകുന്നതും സാധാരണമാണ്.
ഡെങ്ഗിപ്പനി മൂന്നുതരം രോഗലക്ഷണങ്ങൾ ഉണ്ടാക്കാറുണ്ട്. സാധാരണ ഡെങ്ഗിപ്പനി (ക്ലാസിക് ഡെങ്ഗി ഫീവർ- DF), രക്തസ്രാവത്തോടെയുള്ള ഡെങ്ഗിപ്പനി (ഡെങ്ഗി ഹെമറേജിക് ഫീവർ-DHF),ആഘാതാവസ്ഥയോടുകൂടിയ ഡെങ്ഗിപ്പനി (ഡെങ്ഗി ഷോക്ക് സിൻഡ്രോം-DSS) എന്നിങ്ങനെയാണ് ഡെങ്ഗിപ്പനിയെ തരംതിരിച്ചിട്ടുള്ളത്.
ഡെങ്കിപ്പനി എങ്ങനെ പകരുന്നു?
ഡെങ്ഗിപ്പനി ബാധിച്ച രോഗിയിൽനിന്നും ഈഡിസ് ഇനത്തിൽപ്പെട്ട പെൺകൊതുകുകൾ രക്തം കുടിക്കുന്നതോടെ രോഗാണുക്കളായ വൈറസുകൾ കൊതുകിനുള്ളിൽ കടക്കുന്നു. 8-10 ദിവസങ്ങൾക്കുള്ളിൽ വൈറസുകൾ കൊതുകിന്റെ ഉമിനീർ ഗ്രന്ഥിയിൽ പ്രവേശിക്കുന്നു. ഈ കൊതുകുകൾ ആരോഗ്യമുള്ള ഒരാളിന്റെ രക്തം കുടിക്കുന്നതോടൊപ്പം രോഗാണുക്കളെ മുറിവിലൂടെ ശരീരത്തിനുള്ളിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നു. രോഗാണുക്കൾ മനുഷ്യശരീരത്തിൽ എത്തി 3-14 ദിവസം കഴിയുമ്പോൾ (ശരാശരി 3-4 ദിവസം)പനി മുതലായ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു.

മരണ കാരണം
ഏതെങ്കിലും ഒരിനം ഡെങ്ഗിവൈറസ് ബാധിക്കുന്നവർക്കാണ് സാധാരണ ഡെങ്ഗിപ്പനി ഉണ്ടാകുന്നത്. ഒന്നിലധികം ഇനം ഡെങ്ഗിവൈറസുകൾ ഒരേ വ്യക്തിയെ ആക്രമിക്കുമ്പോഴാണ് രക്തസ്രാവത്തോടെയുള്ള ഡെങ്ഗിപ്പനി ഉണ്ടാവുന്നത്. വളരെ മാരകമായിട്ടുള്ള ഡെങ്ഗിപ്പനിയുടെ അവസ്ഥയാണിത്. സാധാരണ ഡെങ്ഗിപ്പനിക്കുള്ള ലക്ഷണങ്ങളെക്കൂടാതെ മൂക്ക്, വായ്, മോണ എന്നിവയിൽ നിന്നുള്ള രക്തസ്രാവം, കൂടെക്കൂടെ രക്തത്തോടെയോ അല്ലാതെയോ ഉള്ള ഛർദി, അസ്വസ്ഥത, ഉറക്കമില്ലായ്മ, അമിതമായ ദാഹം, നാഡിമിടിപ്പ് കുറയൽ, ശ്വാസോച്ഛ്വാസത്തിനു വൈഷമ്യം, ത്വക്കിൽ രക്തപ്പാടുകൾ തുടങ്ങിയ ലക്ഷണങ്ങൾ ഈ ഘട്ടത്തിൽ കാണുന്നു. രക്തത്തിലെ പ്ലേറ്റ്ലറ്റ് കണങ്ങൾ കുറഞ്ഞുപോകുന്നതാണ് പെട്ടെന്നുള്ള രക്തസ്രാവത്തിനും തുടർന്നുള്ള മരണത്തിനും കാരണം.ആഘാതാവസ്ഥയോടു കൂടിയ ഡെങ്ഗിപ്പനിയിൽ രോഗിയുടെ രക്തസമ്മർദം വളരെ കുറയുകയും നാഡിമിടിപ്പ് തകരാറിലാകുകയും ചെയ്യുന്നു. ശരീരത്തിൽ നിന്ന് പ്ലാസ്മയും രക്തവും നഷ്ടപ്പെടുന്നതുമൂലം മരണം സംഭവിക്കുന്നു. ഒരിക്കൽ ഡെങ്ഗിപ്പനി ബാധിച്ച ആൾക്ക് വീണ്ടും രോഗബാധയുണ്ടാകുകയാണെങ്കിൽ രക്തസ്രാവത്തോടുകൂടിയ ഡെങ്ഗിപ്പനി, ആഘാതാവസ്ഥയോടുകൂടിയ ഡെങ്ഗിപ്പനി എന്നിവ ആയിത്തീരാനുള്ള സാധ്യത വളരെയധികമാണ്.

രോഗ ലക്ഷണങ്ങൾ
പെട്ടെന്നുള്ള കഠിനമായ പനി, അസഹ്യമായ തലവേദന, നേത്രഗോളങ്ങളുടെ പിന്നിലെ വേദന, സന്ധികളിലും മാംസപേശികളിലും വേദന, വിശപ്പില്ലായ്മ, രുചിയില്ലായ്മ, മനംപുരട്ടലും ഛർദിയും എന്നിവ സാധാരണ ഡെങ്ഗിപ്പനിയുടെ ലക്ഷണങ്ങളാണ്. 'എല്ലു നുറുങ്ങുന്ന വേദന' അനുഭവപ്പെടുന്നതുകൊണ്ട് ഈ രോഗം 'ബ്രേക്ക് ബോൺ ഫീവർ' എന്ന പേരിലും അറിയപ്പെടുന്നു. മൂന്നുനാല് ദിവസത്തെ ശക്തമായ പനിക്കുശേഷം ഏതാനും നാൾ രോഗലക്ഷണങ്ങൾ ഒന്നുംതന്നെ ഇല്ലാതിരിക്കുകയും വീണ്ടും പനി പ്രത്യക്ഷപ്പെടുകയും ചെയ്യുക ഈ രോഗത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ഇക്കാരണത്താൽ ഈ രോഗത്തിനു 'സാഡിൽ ബാഗ് സിൻഡ്രോം' എന്നും പേരുണ്ട്
ഏതെങ്കിലും ഒരിനം ഡെങ്ഗിവൈറസ് ബാധിക്കുന്നവർക്കാണ് സാധാരണ ഡെങ്ഗിപ്പനി ഉണ്ടാകുന്നത്. ഒന്നിലധികം ഇനം ഡെങ്ഗിവൈറസുകൾ ഒരേ വ്യക്തിയെ ആക്രമിക്കുമ്പോഴാണ് രക്തസ്രാവത്തോടെയുള്ള ഡെങ്ഗിപ്പനി ഉണ്ടാവുന്നത്. വളരെ മാരകമായിട്ടുള്ള ഡെങ്ഗിപ്പനിയുടെ അവസ്ഥയാണിത്. സാധാരണ ഡെങ്ഗിപ്പനിക്കുള്ള ലക്ഷണങ്ങളെക്കൂടാതെ മൂക്ക്, വായ്, മോണ എന്നിവയിൽ നിന്നുള്ള രക്തസ്രാവം, കൂടെക്കൂടെ രക്തത്തോടെയോ അല്ലാതെയോ ഉള്ള ഛർദി, അസ്വസ്ഥത, ഉറക്കമില്ലായ്മ, അമിതമായ ദാഹം, നാഡിമിടിപ്പ് കുറയൽ, ശ്വാസോച്ഛ്വാസത്തിനു വൈഷമ്യം, ത്വക്കിൽ രക്തപ്പാടുകൾ തുടങ്ങിയ ലക്ഷണങ്ങൾ ഈ ഘട്ടത്തിൽ കാണുന്നു. രക്തത്തിലെ പ്ലേറ്റ്ലറ്റ് കണങ്ങൾ കുറഞ്ഞുപോകുന്നതാണ് പെട്ടെന്നുള്ള രക്തസ്രാവത്തിനും തുടർന്നുള്ള മരണത്തിനും കാരണം.ആഘാതാവസ്ഥയോടു കൂടിയ ഡെങ്ഗിപ്പനിയിൽ രോഗിയുടെ രക്തസമ്മർദം വളരെ കുറയുകയും നാഡിമിടിപ്പ് തകരാറിലാകുകയും ചെയ്യുന്നു. ശരീരത്തിൽ നിന്ന് പ്ലാസ്മയും രക്തവും നഷ്ടപ്പെടുന്നതുമൂലം മരണം സംഭവിക്കുന്നു. ഒരിക്കൽ ഡെങ്ഗിപ്പനി ബാധിച്ച ആൾക്ക് വീണ്ടും രോഗബാധയുണ്ടാകുകയാണെങ്കിൽ രക്തസ്രാവത്തോടുകൂടിയ ഡെങ്ഗിപ്പനി, ആഘാതാവസ്ഥയോടുകൂടിയ ഡെങ്ഗിപ്പനി എന്നിവ ആയിത്തീരാനുള്ള സാധ്യത വളരെയധികമാണ്.
വാക്സിൻ നിലവിലില്ല.
ഡെങ്കിപ്പനിക്ക് ഫലപ്രദമായ വാക്സിൻ നിലവിലില്ല. രോഗലക്ഷണങ്ങൾ മനസ്സിലാക്കി ചികിത്സ നൽകുകയാണ് പതിവ്. ശരീരത്തിലെ ദ്രാവകനഷ്ടം നികത്തൽ, രക്തമോ പ്ളേറ്റ്ലറ്റോ നൽകൽ എന്നിവ രോഗതീവ്രത കുറയ്ക്കുന്നതിനും മരണം സംഭവിക്കുന്നത് തടയുവാനുമായി സ്വീകരിച്ചുവരുന്ന മാർഗങ്ങളാണ്. രക്തം കട്ടയാവാതിരിക്കുവാനായി ഹൃദ്രോഗികൾക്കും മറ്റും നൽകിവരുന്ന ആസ്പിരിൻ പോലെയുള്ള ഔഷധങ്ങൾ രോഗബാധിതർ ഉപയോഗിക്കാൻ പാടില്ല. ഇവ രക്തസ്രാവത്തിനുള്ള സാധ്യത കൂട്ടുന്നു എന്നതാണ് കാരണം. ഡെങ്കിപ്പനി ബാധിക്കുന്ന പ്രദേശങ്ങളിൽ കാലക്രമേണ കൂടുതൽ രക്തസ്രാവത്തോടുകൂടിയ ഡെങ്കിപ്പനി കേസുകൾ ഉണ്ടായിക്കൊണ്ടിരിക്കും. അതിനാൽ വരുംവർഷങ്ങളിൽ പൊതുജനാരോഗ്യ സംവിധാനം കൂടുതൽ ജാഗരൂകമാക്കേതുണ്
ഡെങ്ഗിപ്പനി മൂന്നുതരം രോഗലക്ഷണങ്ങൾ ഉണ്ടാക്കാറുണ്ട്. സാധാരണ ഡെങ്ഗിപ്പനി (ക്ലാസിക് ഡെങ്ഗി ഫീവർ- DF), രക്തസ്രാവത്തോടെയുള്ള ഡെങ്ഗിപ്പനി (ഡെങ്ഗി ഹെമറേജിക് ഫീവർ-DHF),ആഘാതാവസ്ഥയോടുകൂടിയ ഡെങ്ഗിപ്പനി (ഡെങ്ഗി ഷോക്ക് സിൻഡ്രോം-DSS) എന്നിങ്ങനെയാണ് ഡെങ്ഗിപ്പനിയെ തരംതിരിച്ചിട്ടുള്ളത്.
രോഗവ്യാപനം
ഡെങ്ഗിപ്പനി ബാധിച്ച രോഗിയിൽനിന്നും ഈഡിസ് ഇനത്തിൽപ്പെട്ട പെൺകൊതുകുകൾ രക്തം കുടിക്കുന്നതോടെ രോഗാണുക്കളായ വൈറസുകൾ കൊതുകിനുള്ളിൽ കടക്കുന്നു. 8-10 ദിവസങ്ങൾക്കുള്ളിൽ വൈറസുകൾ കൊതുകിന്റെ ഉമിനീർ ഗ്രന്ഥിയിൽ പ്രവേശിക്കുന്നു. ഈ കൊതുകുകൾ ആരോഗ്യമുള്ള ഒരാളിന്റെ രക്തം കുടിക്കുന്നതോടൊപ്പം രോഗാണുക്കളെ മുറിവിലൂടെ ശരീരത്തിനുള്ളിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നു. രോഗാണുക്കൾ മനുഷ്യശരീരത്തിൽ എത്തി 3-14 ദിവസം കഴിയുമ്പോൾ (ശരാശരി 3-4 ദിവസം)പനി മുതലായ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു.
കൊതുകിനെപ്പറ്റി
കടുവ കൊതുകുകൾ (ടൈഗർ മസ്ക്വിറ്റോസ്) എന്ന് പൊതുവേ അറിയപ്പെടുന്ന 'ഈഡിസ് ഈജിപ്റ്റി' (Aedes aegypti) കൊതുകുകളാണ് ഡെങ്ഗിപ്പനിയുടെ പ്രധാന രോഗാണുവാഹകർ. 'ഈഡിസ് ആൽബോപ്പിക്റ്റ്സ്' എന്നയിനം കൊതുകുകളും രോഗവ്യാപനത്തിനു പ്രധാനപ്പെട്ട പങ്കുവഹിക്കുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. 'ഈഡിസ് നിവിയസ്' ഇനം കൊതുകുകൾ മലേഷ്യയിലും വിയറ്റ്നാമിലും ഡെങ്ഗിപ്പനി വ്യാപിപ്പിക്കുന്നു. 'ഈഡിസ് സമോയൻസ്', 'ഈഡിസ് ഫിജിയൻസിസ്' എന്നീ കൊതുകുകൾ സമോവ, ഫിജി എന്നിവിടങ്ങളിൽ രോഗം പരത്തുന്നതായി സംശയിക്കപ്പെടുന്നു. 'ഈഡിസ് പോളിനേസിയൻസ്', 'ഈഡിസ് സ്ക്കൂട്ടല്ലാരിസ്' എന്നീ കൊതുകുകൾ പസിഫിക് ദ്വീപുകളിൽ ഈ രോഗം പരത്തുന്നതായി തെളിഞ്ഞിട്ടുണ്ട്. 'ഈഡിസ് റൊട്ടുമെ', 'ഈഡിസ് ഹൈബ്രിഡിയുസ്', 'ഈഡിസ് ഒബെ', 'ഈഡിസ് കുക്കി', 'ഈഡിസ് സ്യൂഡോസ്ക്കൂട്ടല്ലാരിസ്', 'ഈഡിസ് ഹാക്കൻസോണി' എന്നീ ഇനങ്ങളിലുള്ള കൊതുകുകൾ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഈ രോഗം വ്യാപിപ്പിക്കുന്നതായി കരുതുന്നു. ഇന്ത്യയിൽ ഈഡിസ് ഈജിപ്റ്റി,ഈഡിസ് ആൽബോപ്പിക്റ്റ്സ് എന്നീ കൊതുകുകളാണ് ഡെങ്ഗിപ്പനി പരത്തുന്നത്. 1998 മുതൽ 2002 വരെ കേരളത്തിലെ വിവിധ ജില്ലകളിൽ നടത്തിയ പഠനങ്ങളിലൂടെ ഈഡിസ് കൊതുകുകളെ എല്ലാ ജില്ലകളിലും കണ്ടെത്തുവാൻ കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ 14 ജില്ലകളും ഈഡിസ് കൊതുകുകളുടെ ഈറ്റില്ലങ്ങളാണെന്ന് പറയാം. മഴക്കാലമാകുന്നതോടെ (ഇടവിട്ടുള്ള മഴ) ഈയിനം കൊതുകുകളുടെ എണ്ണത്തിലുള്ള വർധനവിനും രോഗവ്യാപനത്തിനും ആക്കം കൂടുന്നു. ഗൃഹ/ പരിസര സൂചിക (House/premises index), കൂത്താടികൾ ഉൾക്കൊള്ളുന്ന സ്രോതസ്സ് സൂചിക (Container index), സ്രോതസ്സ് - ഗൃഹ അനുപാത സൂചിക അഥവാ ബ്രീട്ടി സൂചിക (Breteau index) എന്നിവ അടിസ്ഥാനമാക്കിയാണ് ഒരു പ്രദേശത്ത് രോഗവ്യാപനത്തിന്റെ സാധ്യത മനസ്സിലാക്കുന്നത്. ഒരു പ്രദേശത്തെ ഈഡിസ് കൊതുകുകളുടെ സാന്ദ്രത തിട്ടപ്പെടുത്താനും രോഗവ്യപനത്തിനുള്ള സാധ്യത മുൻകൂട്ടി മനസ്സിലാക്കാനും കൊതുകു നിയന്ത്രണത്തിനും അതുവഴി രോഗനിർമാർജനത്തിനും വേണ്ട സത്വര നടപടികൾ കൈക്കൊള്ളുന്നതിനും ഈ സൂചികകൾ സഹായകമാണ്. 1999 മുതൽ 2002 വരെ ആലപ്പുഴ ജില്ലയിൽ ഈഡിസ് ഇനത്തിൽപ്പെട്ട കൊതുകുകളെ സംബന്ധിച്ചു നടത്തിയ പഠനത്തിൽ നിന്ന് ഈഡിസ് ആൽബോപിക്റ്റസ് കൊതുകുകളാണ് ഇവിടെ മുഖ്യമായും പ്രജനനം നടത്തുന്നതെന്നു കണ്ടെത്തിയിട്ടുണ്ട്. ഈഡിസ് ഈജിപ്റ്റി ഇനത്തിൽപ്പെട്ട കൊതുകുകൾ ഇവിടെ ഇപ്പോൾ കാണപ്പെടുന്നില്ല. ഈഡിസ് ആൽബോപിക്റ്റസ് കൊതുകുകൾ ഇവിടെ മുഖ്യരോഗാണുവാഹകരായി വർത്തിക്കുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. കേരളത്തിലാകമാനം കൂടുതൽ പേർക്ക് രോഗം ബാധിക്കുന്നതും മരണസംഖ്യയിൽ വർധനവുണ്ടാകുന്നതും ഈഡിസ് ആൽബോപിക്റ്റസ് കൊതുകുകൾ രോഗവ്യാപനത്തിൽ മുഖ്യ പങ്കുവഹിക്കുന്നതുമൂലമാണെന്ന് കരുതേണ്ടിയിരിക്കുന്നു.പകൽസമയം രക്തപാനം നടത്തുന്ന ഈഡിസ് കൊതുകുകൾ രാത്രികാലങ്ങളിലാണ് മുട്ടയിടാൻ ഇഷ്ടപ്പെടുന്നത്. ഇവ ജലോപരിതലത്തിൽ മുട്ടയിടുന്നതിനുപകരം, ജലം ഉൾക്കൊള്ളുന്ന പാത്രങ്ങളുടെ ജലപ്പരപ്പിനു തൊട്ടു മുകളിലുള്ള നനഞ്ഞ തലങ്ങളിലാണ് മുട്ടയിടുക.. ഈയിനം കൊതുകുകളുടെ മുട്ടകൾ വെള്ളത്തിന്റെ അസാന്നിധ്യത്തിലും മാസങ്ങളോളം യാതൊരു കുഴപ്പവുമില്ലാതെ നിലനിൽക്കും. ഒരു പ്രാവശ്യമിടുന്ന മുട്ടകൾ ജലത്തിന്റെ ലഭ്യത അനുസരിച്ച് മാത്രം വിരിയുന്ന സ്വഭാവം ഇത്തരം കൊതുകുകളുടെ പ്രത്യേകതയാണ്. വരണ്ട കാലാവസ്ഥയെ അതിജീവിച്ച മുട്ടകൾ ഇടയ്ക്കിടെ വെള്ളത്തിൽ മുങ്ങിയിരിക്കുന്നത് വിരിയാനുള്ള പ്രചോദനം നൽകും. വീട്ടിനുള്ളിലോ സമീപത്തോ വിശ്രമിക്കുന്ന ഇത്തരം കൊതുകുകൾ ശുദ്ധജലത്തിലാണ് മുട്ടയിടുന്നത്. ഇവ മഴ വെള്ളം ഏറെ ഇഷ്ട്ടപ്പെടുന്നു. കിണറുകളിലോ, കുളങ്ങളിലോ,പുഴകളിലോ, പാടത്തോ, ജലാശയങ്ങളിലോ ഈഡിസ് കൊതുകുകൾ വംശവർധന നടത്തുന്നില്ല. നമ്മുടെ പരിസരത്തുള്ള പാത്രം, കുപ്പി, ചിരട്ട, ടയർ, വീപ്പ, വാട്ടർ ടാങ്ക്, മൺചട്ടി, ആട്ടുകല്ല്, പൂച്ചട്ടി, വാട്ടർ കൂളർ, റബർ എടുക്കാൻ മരത്തിൽ പിടിപ്പിച്ചിരിക്കുന്ന ചിരട്ട/പാത്രം എന്നിവയിൽ ശേഖരിക്കപ്പെടുന്ന അൽപ്പം ജലത്തിൽ പോലും ഇവ മുട്ടയിട്ട് പെരുകുന്നു. വാഴയുടെ കഷ്യങ്ങൾ, സിമെന്റു മേൽക്കൂര, മതിലിനുമുകളിൽ പിടിപ്പിച്ചിട്ടുള്ള കുപ്പിച്ചീളുകൾ, ഉപയോഗിക്കാത്ത സിമെന്റ് കട്ടകളിലെ കുഴികൾ, സിമന്റ് ടാങ്കുകൾ, മരപ്പൊത്തുകൾ എന്നിവയിലുള്ള വെള്ളത്തിലും ഈയിനം കൊതുകുകൾ മുട്ടയിടുന്നു. രോഗാണുവാഹകരായ കൊതുകുകൾ ജീവിതകാലം മുഴുവൻ മനുഷ്യന് രോഗം പകർത്തുന്നു. 'ട്രാൻസ്ഒവേറിയൻ ട്രാൻസ്മിഷൻ' എന്ന പ്രക്രിയയിലൂടെ മുട്ടകൾ വഴി തലമുറകളോളം രോഗാണുവാഹകശേഷി നിലനിർത്തുവാൻ ഇവയ്ക്കു കഴിയും. അതിനാൽ രോഗബാധിതരുടെ രക്തം കുടിക്കാതെ തന്നെ ഇവയ്ക്ക് രോഗാണുവാഹകരായി മാറാൻ കഴിയുന്നു. കൊതുകുകളുടെ എണ്ണം, അവയുടെ ആയുസ്സ്, ശരീരത്തിലെ രോഗാണുക്കളുടെ എണ്ണം എന്നിവയാണ് ഒരു പ്രദേശത്തെ ഈഡിസ് കൊതുകുകളുടെ രോഗവ്യാപനശേഷിയെ സ്വാധീനിക്കുന്ന ഘടകങ്ങൾ. ഈഡിസ് കൊതുകുകൾക്ക് ഒരു സെക്കന്റിൽ 50 സെ. മീ. ദൂരം പറക്കാൻ കഴിയും. വീടുകളും മറ്റ് കെട്ടിടങ്ങളും തിങ്ങിഞെരുങ്ങിയ നഗരപ്രദേശങ്ങളിൽ ഇവയുടെ സഞ്ചാരം 100-400 മീ. വരെയാണ്. എന്നാൽ ഗതാഗതസൗകര്യങ്ങൾ വികസിച്ചതോടെ വിമാനങ്ങൾ, കപ്പലുകൾ, ട്രെയിനുകൾ, മറ്റ് വാഹനങ്ങൾ എന്നിവയിലൂടെ സഞ്ചരിച്ച് വിദൂരദേശങ്ങളിലെത്തി ഈയിനം കൊതുകുകൾ രോഗവ്യാപനം നടത്തുന്നതായി വ്യക്തമായിട്ടുണ്ട്

13 ജൂൺ, 2012







On 14 June, countries worldwide celebrate World Blood Donor Day with events to raise awareness of the need for safe blood and blood products and to thank voluntary unpaid blood donors for their life-saving gifts of blood. The theme of the 2012 World Blood Donor Day campaign, “Every blood donor is a hero” focuses on the idea that every one of us can become a hero by giving blood. While recognizing the silent and unsung heroes who save lives every day through their blood donations, the theme also strongly encourages more people all over the world to donate blood voluntarily and regularly.
What can we do?

nMake Blood Donation a HABIT
nDonate regularly – every 3 months to commemorate special days like birthdays, anniversaries ….
nMotivate others to donate
nRefer your friends and relatives

Benefits to Blood Donor   

Health benefits:
Regular donation (2-3 times a year….)
nLowers cholesterol
nLowers lipid levels
nDecreases incidence of heart attacks, strokes
Donor is also eligible to receive one FREE unit of blood if needed for
nSelf
nSpouse/ Child/ Parents, and
nEven friends

Volunteer’s  role

SMost people who have never donated have never been asked.
S
SPosters don’t recruit donors…people do